യിസ്രായേലുകാര്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങും
30
“ഞാന്‍ പറഞ്ഞ ഈ കാര്യങ്ങളൊക്കെ നിങ്ങള്‍ ക്കു സംഭവിക്കും. അനുഗ്രഹങ്ങളില്‍നിന്ന് നി ങ്ങള്‍ക്കു നന്മകളും ശാപങ്ങളില്‍നിന്നു ദുരിതങ്ങളും ഉണ്ടാകും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ ദൂരെ മറ്റു രാഷ്ട്രങ്ങളിലേക്ക് അയയ്ക്കും. അപ്പോള്‍ നിങ്ങള്‍ ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കും. ആ സമ യം നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും നിങ്ങളുടെ ദൈ വമാകുന്ന യഹോവയുടെയടുത്തേക്ക് മടങ്ങും. നിങ്ങള്‍ പൂര്‍ണ്ണമനസ്സോടെ അവനെ പിന്തുടരുകയും ഞാന്‍ നിങ്ങള്‍ക്കു ഇന്നു തന്ന കല്പനകള്‍ മുഴുവന്‍ അനുസരി ക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ദൈവമാകു ന്ന യഹോവ നിങ്ങളോടു കരുണകാട്ടും. യഹോവ നിങ് ങളെ വീണ്ടും സ്വതന്ത്രരാക്കും! നിങ്ങളെ ചിതറിച്ച രാഷ്ട്രങ്ങളില്‍നിന്നും അവന്‍ നിങ്ങളെ തിരികെ കൊ ണ്ടുവരും. ഭൂമിയുടെ ഏറ്റവും അകലങ്ങളിലേക്ക് നിങ് ങള്‍ അയയ്ക്കപ്പെട്ടാല്‍ പോലും നിങ്ങളുടെ ദൈവമാ കുന്ന യഹോവ നിങ്ങളെ വിളിച്ചുകൂട്ടി അവിടെ നിന് നും കൊണ്ടുവരും. നിങ്ങളുടെ പൂര്‍വ്വികര്‍ ക്കു ണ്ടാ യിരുന്ന സ്ഥലത്തേക്ക് യഹോവ നിങ്ങലെ കൊണ് ടു വരികയും ആ സ്ഥലം നിങ്ങളുടേതാവുകയും ചെയ്യും. യഹോവ നിങ്ങള്‍ക്കു നന്മകള്‍ നല്‍കുകയും നിങ്ങള്‍ക്ക് പൂര്‍വ്വികരേക്കാള്‍ കൂടുതല്‍ നന്മകളുണ്ടാവുകയും ചെയ് യും. നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് എക്കാലവുമു ണ്ടാ യി രുന്നതിലുമധികം ആളുകള്‍ നിങ്ങള്‍ക്കുണ്ടാകും. നിങ്ങ ളുടെ ദൈവമാകുന്ന യഹോവ നിങ്ങളെയും പിന്‍ഗാമിക ളെയും അവനെ അനുസരിക്കേണ്ട നിലയിലാക്കും. അപ് പോള്‍ നിങ്ങള്‍ യഹോവയെ നിങ്ങളുടെ പൂര്‍ണ്ണ ഹൃദ യത്തോടെ സ്നേഹിക്കും. നിങ്ങള്‍ ജീവിക്കുകയും ചെയ് യും! “അനന്തരം നിങ്ങളുടെ ദൈവമാകുന്ന യഹോവ ആ ദുരിതങ്ങളൊക്കെ നിങ്ങളുടെ ശത്രുക്കള്‍ക്കു വരു ത് തും. കാരണം, അവര്‍ നിങ്ങളെ വെറുക്കുകയും നിങ്ങള്‍ ക്കു കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ വീണ്ടും യഹോവയെ അനുസരിക്കും. ഞാന്‍ നിങ്ങള്‍ക്ക് ഇന്നു നല്‍കുന്ന കല്പനകള്‍ നിങ്ങള്‍ അനുസരിക്കുക യും ചെയ്യും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ് ങളുടെ എല്ലാ പ്രവൃത്തികളും വിജയിപ്പിക്കും. അവന്‍ നിങ്ങള്‍ക്ക് അനേകം കുട്ടികളെ തന്ന് അനുഗ്രഹിക്കും. അവന്‍ നിങ്ങളുടെ പശുക്കളെ അനുഗ്രഹിക്കും -അവയ് ക്ക് അനേകം കുട്ടികളുണ്ടാകും. അവന്‍ നിങ്ങളുടെ വയ ലുകളെ അനുഗ്രഹിക്കും. അവിടെ ധാരാളം വിളവുണ്ടാ കും. ദൈവം നിങ്ങള്‍ക്ക് നല്ലവനായിരിക്കും. നി ങ്ങ ളു ടെ പൂര്‍വ്വികരോട് നന്മ കാട്ടുന്നതില്‍ ആഹ്ളാ ദിച്ച തുപോലെ യഹോവ നിങ്ങളോട് നന്മ കാട്ടുന്നതിലും ആഹ്ളാദിക്കും. 10 പക്ഷേ നിങ്ങളുടെ ദൈവമാകുന്ന യ ഹോവ നിങ്ങളോടു ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. നിങ്ങള്‍ അവന്‍റെ കല്പനകള്‍ അനു സരിക്കുകയും ഈ ഉപദേശങ്ങളുടെ പുസ്തകത്തില്‍ എഴു തി വച്ചിരിക്കുന്ന ചട്ടങ്ങള്‍ പിന്തുടരുകയും വേണം. നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണമനസ്സോടെയും ആത്മാ വോടെയും നിങ്ങളുടെ ദൈവമാകുന്ന യഹോവയെ അ നുസരിക്കണം. അപ്പോള്‍ ഈ നന്മകള്‍ നിങ്ങള്‍ക്കു സം ഭവിക്കും.
ജീവിതമോ മരണമോ
11 “ഞാന്‍ നിങ്ങള്‍ക്ക് ഇന്നു നല്‍കുന്ന ഈ കല്പന നിങ്ങള്‍ക്ക് അതികഠിനമല്ല. അത് എത്തിപ്പിടി ക്കാ നാവാത്തതുമല്ല. 12 ‘ഞങ്ങള്‍ അതു കേട്ട് അനുസരി ക്കു ന്നതിന് സ്വര്‍ഗ്ഗത്തില്‍ ചെന്ന് ആരാണ് ഞങ്ങള്‍ക്കു വേണ്ടി അതു കൊണ്ടുവരിക’ എന്നു നിങ്ങള്‍ പറയാന്‍ വേണ്ടി ഈ കല്പന സ്വര്‍ഗ്ഗത്തിലുമല്ല. 13 ഈ കല്പന നിങ്ങളങ്ങനെ പറയാനിട നല്‍കുന്ന വിധം കടലിനക്ക രെയുമല്ല, ‘ഞങ്ങള്‍ അവ കേട്ടനുസരിക്കുന്നതിന് കട ലിനക്കരെ ചെന്ന് ആരാണ് ഞങ്ങള്‍ക്കായി ഇതു കൊ ണ്ടുവരിക?’ 14 ഇല്ല, വചനം നിങ്ങള്‍ക്കു വളരെ അടു ത് താണ്! അതു നിങ്ങളുടെ വായിലും ഹൃദയത്തിലുമാണ്. അ തിനാല്‍ നിങ്ങള്‍ക്ക് അത് അനുസരിക്കാം!
15 “ഇന്ന് നിങ്ങള്‍ക്കു ജീവനും മരണവും നന്മയും തി ന്മയും ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ ഞാന്‍ അവസരം തരുന്നു. 16 നിങ്ങളുടെ ദൈവമാകുന്ന യഹോ വയെ അനുസരിക്കാന്‍ ഞാന്‍ ഇന്ന് നിങ്ങളോടു കല്പിക് കുന്നു. അവനെ പിന്തുടരുവാനും അവന്‍റെ കല്പനകളും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുവാനും ഞാന്‍ നി ങ്ങളോടു കല്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ ജീവിക് കുകയും നിങ്ങളുടെ ജനം വര്‍ദ്ധിക്കുകയും ചെയ്യും. നി ങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ പ്രവേശിച്ച് സ്വന്തമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളെ അനുഗ് രഹിക്കും. 17 പക്ഷേ നിങ്ങള്‍ യഹോവയില്‍നിന്നും വ്യ തിചലിക്കുകയും അവനെ ചെവിക്കൊള്ളാന്‍ വിസമ്മ തിക്കുകയും- മറ്റു ദൈവങ്ങളെ ആരാധിക്കുകയും ശു ശ് രൂഷിക്കുകയും ചെയ്യാന്‍ നയിക്കപ്പെടുകയും- ചെയ് താല്‍, 18 നിങ്ങള്‍ നശിപ്പിക്കപ്പെടും. ഞാന്‍ നിങ്ങളെ താക്കീതു ചെയ്യുന്നു! നിങ്ങള്‍ യഹോവയില്‍നിന്നും വ്യതിചലിച്ചാല്‍, നിങ്ങള്‍ പ്രവേശിക്കാനും സ്വന്ത മാക്കാനും തയ്യാറായിരിക്കുന്ന, യോര്‍ദ്ദാന്‍നദിക്ക് എ തിരെയുള്ള ഭൂമിയില്‍ നിങ്ങള്‍ അധികകാലം ജീവിക് കു ക യില്ല.
19 “ഇന്നു ഞാന്‍ നിങ്ങള്‍ക്കു തെരഞ്ഞെടുക്കുവാന്‍ രണ്ടു വഴികള്‍ നല്‍കുന്നു. നിങ്ങളുടെ തെരഞ്ഞെടു പ്പി ന് സ്വര്‍ഗ്ഗവും ഭൂമിയും സാക്ഷികളാകാന്‍ ഞാന്‍ ആവശ്യ പ്പെടുന്നു. ജീവിതമോ മരണമോ നിങ്ങള്‍ക്കു തെരഞ് ഞെടുക്കാം. ആദ്യത്തേത് ഒരനുഗ്രഹമായിരിക്കും. മറ്റേ താകട്ടെ ഒരു ശാപവും. അതിനാല്‍ ജീവിതത്തെ തെരഞ് ഞെടുക്കുക! അപ്പോള്‍ നിങ്ങളും നിങ്ങളുടെ കുട്ടികളും ജീവിക്കും. 20 നിങ്ങള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോ വയെസ്നേഹിക്കുകയും അവനെ അനുസരിക്കുകയും ചെ യ്യുക. അവനെ ഒരിക്കലും ഉപേക്ഷിക്കരുത്. കാരണം, യ ഹോവയാകുന്നു നിങ്ങളുടെ ജീവന്‍. നിങ്ങളുടെ പൂര്‍വ് വികരായ അബ്രഹാമിനും യിസ്ഹാക്കിനും യാക്കോ ബി നും താന്‍ വാഗ്ദാനം ചെയ്ത ദേശത്ത് യഹോവ നിങ്ങള്‍ക് കു ദീര്‍ഘായുസ്സു നല്‍കും.”