18
ചിലര്‍ അന്യര്‍ക്കു ചുറ്റിലും നിതക്കാ നിഷ്ടപ് പെടുഘിഥ. അവര്‍ തങ്ങള്‍ക്കു തോഘിയതു പോ ലെ പ്രവര്‍ത്തിക്കുഘു. നഥ ഉപദേശങ്ങള്‍ കിട്ടുന്പോള്‍ അവര്‍ വ്യസനിക്കുകയും ചെയ്യുഘു.
ഭോഷന്‍ അന്യരിതനിഘു പഠിക്കാനാഗ്രഹിക് കുഘി ഥ. സ്വന്തം ആശയങ്ങള്‍ പറയാനാണവനിഷ്ടപ്പെടുക.
ദുഷ്ടനെ മനുഷ്യരിഷ്ടപ്പെടുഘിഥ. ആ ഭോഷനെ ജനം പരിഹസിക്കുഘു.
ജ്ഞാനിയുടെ വാക്കുകള്‍ ആഴമുള്ള കിണറ്റിത-ജ്ഞാ നത്തിന്‍റെ കിണര്‍-നിഘും ഉയരുഘ വെള്ളം പോലെ യാ കുഘു!
നീതിയോടെ മനുഷ്യരുടെ ന്യായവിധി നടത്തണം. അപരാധികളെ വെറുതെ വിടുന്പോള്‍ നീതിമാങാരോടു നിങ്ങള്‍ നീതി പുലര്‍ത്തുഘിഥ.
ഭോഷന്‍ തന്‍റെ വാക്കുകളിത സ്വയം ആപത്തു വരുത് തിവയ്ക്കുഘു. അവന്‍റെ വാക്കുകള്‍ കലഹമുഐാക്കും.
ഭോഷന്‍ സംസാരിക്കുന്പോള്‍ അവന്‍ സ്വയം നശിപ് പിക്കുകയാണ്. സ്വന്തം വാക്കുകള്‍ അവനെ കുടുക്കു ഘു.
ആളുകള്‍ എപ്പോഴും പരദൂഷണം കേള്‍ക്കാനാ ഗ്രഹി ക്കുഘു-അതവര്‍ക്ക് വയറ്റിലേക്കു നഥയാഹാരം ചെഥു ന്പോലെയാകുഘു.
തിങ ചെയ്യുഘവന്‍ വസ്തുക്കള്‍ നശിപ്പിക് കുഘ വനെപ്പോലെ ദോഷം ചെയ്യുഘവനാകുഘു.
10 യഹോവയുടെ നാമത്തിത വളരെ കരുത്തുഐ്. അ തൊരു ശക്തിഗോപുരം പോലെയാണ്. നീതിമാങാര്‍ക്ക് അവന്‍റെയടുക്കലേക്കു ചെഘ് സുരക്ഷിതരാകാം.
11 തങ്ങളുടെ സന്പത്ത് തങ്ങളെ രക്ഷിക്കും എഘ് ധ നികര്‍ കരുതുഘു. അതൊരു ശക്തിദുര്‍ഗ്ഗം പോലെ യാ ണെഘവര്‍ കരുതുഘു.
12 അഹങ്കാരിക്ക് ദീര്‍ഘകാലം നിലനില്പിഥ. എഘാത വിനീതന്‍ ആദരിക്കപ്പെടും.
13 നിങ്ങള്‍ മറുപടി പറയും മുന്പ് സംസാരിച്ചു തീര്‍ ക്കാന്‍ അന്യരെ അനുവദിക്കണം. അങ്ങനെ ചെയ്താത നിങ്ങള്‍ അപമാനിതനാവുകയോ ഭോഷനായി പരിഗണി ക്കപ്പെടുകയോ ഇഥ.
14 നഥ മനസ്സുള്ളവന്‍ രോഗാവസ്ഥയെ അതിജീവിക് കും. എഘാത നിരാശനെ സന്തോഷിപ്പിക്കാന്‍ ആര്‍ക്കു മാവിഥ.
15 ജ്ഞാനി കൂടുതത പഠിക്കാനാഗ്രഹിക്കുഘു. കൂടുതത ജ്ഞാനത്തിനായി അയാള്‍ കൂടുതത അടുത്തു ചെവി യോ ര്‍ക്കുഘു.
16 പ്രമാണിയെ കാണാന്‍ ചെഥുന്പോള്‍ കാഴ്ചദ്രവ്യം കൊഐുപോവുക. അപ്പോള്‍ നിങ്ങള്‍ക്കു വേഗം അയാ ളെ കാണാനാകും.
17 ആരെങ്കിലും വഘുചോദ്യം ചെയ്യും വരെ ആദ്യം സംസാരിക്കുഘവനാണു ശരി.
18 ശക്തങാര്‍ തര്‍ക്കിക്കുന്പോള്‍ പ്രശ്നപരിഹാരത് തി നു പറ്റിയ വഴി നറുക്കിടുകയാണ്.
19 നിങ്ങള്‍ സ്വന്തം സുഹൃത്തിനെ അപമാനിച്ചാത ശ ക്തമായകോട്ടയുള്ളനഗരത്തെതോല്പിക്കുഘതിനെക്കാളും വിഷമമായിരിക്കും അയാളെ തോല്പിക്കുക. വഴക് കുകള്‍ മനുഷ്യരെ ശക്തമായ സാക്ഷകളിട്ട കവാടങ്ങളു ള്ള കൊട്ടാരക്കവാടങ്ങള്‍ പോലെ വേര്‍തിരിക്കുഘു.
20 നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ ജീവിതത്തെ ബാ ധിക്കുഘു. നഥ കാര്യങ്ങള്‍ പറഞ്ഞാത നിങ്ങള്‍ക്കു നങ സംഭവിക്കും. ചീത്തക്കാര്യങ്ങളാണു പറയുഘതെ ങ്കി ത നിങ്ങള്‍ക്കു ദോഷങ്ങള്‍ സംഭവിക്കും.
21 മരണമോ ജീവനോ കൊഐുവരാന്‍ കഴിയുഘ വാക്കു കള്‍ നാവിതനിഘും വരും. സംസാരിക്കാനി ഷ്ടപ്പെടു ഘ വര്‍ അതു കൊഐുവരുഘതു സ്വീകരിക്കാന്‍ തയ്യാറാ യിരിക്കണം.
22 ഭാര്യയെ കഐത്തിയവന്‍ ഒരു നഥ കാര്യം കഐ ത് തി. യഹോവ നിങ്ങളിത സംപ്രീതനെഘവള്‍ തെളിയി ക് കുഘു.
23 ദരിദ്രന്‍ സഹായത്തിനായി പ്രാര്‍ത്ഥിക്കും. എഘാത ധനികന്‍ മറുപടി പറയുഘതു പരുഷമായിട്ടാകുഘു.
24 ചില സുഹൃത്തുക്കള്‍ നാശം വരുത്തും എഘാത യഥാ ര്‍ത്ഥ സുഹൃത്താകട്ടെ ചിലപ്പോള്‍ ഒരു സഹോദ രനെക് കാളും ശ്രേഷ്ഠനായിരിക്കും.