27
വരാനിരിക്കുഘ കാര്യങ്ങളെച്ചൊഥി വീന് പി ളക്കരുത്. നാളെ എന്തു സംഭവിക്കുമെഘ് നിനക്ക റിയിഥ.
ഒരിക്കലും നിന്‍റെ സ്വന്തം അധരം കൊഐ് നിഘത് തഘ വാഴ്ത്തരുത്. മറ്റുള്ളവര്‍ അതു ചെയ്തുകൊള്ളട്ടെ.
കഥു ഭാരമുള്ളതാണ്, മണത കൊഐുപോകാന്‍ വിഷമ മുള്ളതും. എഘാത കോപിച്ച ഒരു ഭോഷനെ ക്കൊഐു ഐാകുഘ ദുരിതം കൂടുതത അസഹ്യമാണ്.
കോപം ക്രൂരവും മോശവുമാണ്. അതു വിനാശകര മാ ണ്. അസൂയ കുറെക്കൂടി മോശമാണ്.
തുറഘ വിമര്‍ശനം മറഞ്ഞിരിക്കുഘ സ്നേഹത്തെ ക് കാള്‍ ശ്രേഷ്ഠം.
സ്നേഹിതന്‍ മനഃപൂര്‍വ്വമഥാതെ നിങ്ങളെ വേദനിപ് പിച്ചെഘു വരാം. ശത്രുവിന്‍റെ കാര്യം വ്യത്യസ്ത മാ ണ്. നിഘാടു സ്നേഹം പ്രകടിപ്പിക്കുന്പോഴും അവന്‍ നിഘ വേദനിപ്പിക്കാനാഗ്രഹിക്കുഘു.
വിശപ്പിഥങ്കിത നിനക്കു തേന്‍ പോലും കഴിക്കാ നാവിഥ. എഘാത വിശപ്പുഐങ്കിത നീ എന്തും-ദുസ് വാദുള്ളവ പോലും-തിഘും.
വീട്ടിത നിഘകഘു കഴിയുഘവന്‍ കൂട്ടിത നിഘകഘ പക്ഷിയെപ്പോലെ.
സുഗന്ധദ്രവ്യങ്ങള്‍ നിഘ സന്തോഷിപ്പിക്കുഘു. ജീവരക്ഷയ്ക്കുതകുഘ ഉപദേശത്തേക്കാളും സുഹൃത് തി ന്‍റെ ദയാര്‍ദ്രമായ ഒരു വാക്ക് ഏറെ അഭികാമ്യം.
10 നിന്‍റെയും നിന്‍റെ പിതാവിന്‍റെയും സു ഹൃത്തു ക്ക ളെ മറക്കരുത്.ആപത്തുഐാകുന്പോള്‍സഹായത്തിനായി ദൂരെയുള്ള സഹോദരന്‍റെയടുത്തേക്കു പോകരുത്. അക ലെയുള്ള സഹോദരനോടു സഹായം തേടുഘതിലും അയത ക്കാരനെ സമീപിക്കുഘതാണു ഭേദം.
11 എന്‍റെ മകനേ, ജ്ഞാനിയായിരിക്കുക. അതെഘ സന് തുഷ്ടനാക്കും. അപ്പോള്‍, എഘ വിമര്‍ശിക്കുഘ ആര്‍ക് കും മറുപടി നതകാന്‍ എനിക്കു കഴിയും.
12 ജ്ഞാനികള്‍ ദുരിതങ്ങള്‍ വരുഘതുകഐ് അഭയം തേടു ഘു. എഘാത ഭോഷങാര്‍ നേരെ ആപത്തുകളിലേക്കു ചെ ഘ് അവയനുഭവിക്കുഘു.
13 മറ്റൊരുവന്‍റെ കടത്തിനു ജാമ്യം നിഘാത നിനക്കു കുപ്പായം നഷ്ടപ്പെടും.
14 “സുപ്രഭാതം”എഘ് ആക്രോശിച്ചു കൊഐ് അയത ക്കാരനെപുലര്‍ക്കാലഉണര്‍ത്തരുത്.അയാളിതൊരുഅനുഗ്രഹമായഥ; ശാപമായി കരുതും.
15 കലഹിക്കുഘ ഭാര്യ മഴദിവസം തോരാതിരിക്കുഘ വെള്ളം പോലെയാണ്.
16 അവളെ തടയാന്‍ ശ്രമിക്കുഘത് കാറ്റിനെ തടയാന്‍ ശ്ര മിക്കുന്പോലെയാകുഘു.കൈകൊഐ്എണ്ണപിടിക്കാന്‍ ശ്രമിക്കുഘതു പോലെയാണത്.
17 മനുഷ്യര്‍ ഇരുന്പുകത്തികള്‍ ഇരുന്പു കൊഐു മൂ ര്‍ച്ച കൂട്ടുഘു. അതേപോലെ മനുഷ്യന്‍ പരസ്പരം മൂ ര്‍ച്ചവരുത്തിക്കൊഐ് മറ്റുള്ളവരിത നിഘും പഠിക് കു ഘു.
18 അത്തിമരത്തെ പരിപാലിക്കുഘവന്‍ അതിന്‍റെ പഴം തിഘാനര്‍ഹന്‍. അതേപോലെ തന്‍റെ യജമാനനെ സേവിക് കുഘവനു പ്രതിഫലം കിട്ടും. യജമാനന്‍ അവനെ പരിപാ ലിക്കും.
19 വെള്ളത്തിത നോക്കുഘവന് സ്വന്തം മുഖം അതിത കാണാം. അതുപോലെ മനുഷ്യന്‍റെ മനസ്സ് അവന്‍റെ യഥാര്‍ത്ഥ മുഖം കാട്ടിത്തരുഘു.
20 മനുഷ്യന്‍ പാതാളം പോലെയാകുഘു. മരണത് തിന്‍റെ യും വിനാശത്തിന്‍റെയും ആ സ്ഥലം ഇപ്പോഴുള്ളതിത കൂടുതത ആഗ്രഹിക്കുഘു.
21 മനുഷ്യര്‍ സ്വര്‍ണ്ണവും വെള്ളിയും അഗ്നിശുദ്ധി ചെയ്തെടുക്കുഘു. അതുപോലെ ജനം വാഴ്ത്തുഘ തിലൂ ടെ മനുഷ്യന്‍ പരീക്ഷിക്കപ്പെടുഘു.
22 ഒരു വിഡ്ഢിയെ വേണമെങ്കിത തവിടു പൊടി യാക് കാം. പക്ഷേ അപ്പോഴും അവന്‍റെ ഭോഷത്വത്തെ പുറത് തു ചാടിക്കാന്‍ നിനക്കാവിഥ.
23 നിന്‍റെ ആട്ടിന്‍പറ്റങ്ങളെ ശ്രദ്ധയോടെ നോക്കുക. കഴിയുഘത്ര നഘായി അവയെ പരിപാലിക്കുഘുവെഘ് ഉറപ്പുവരുത്തുക. 24 സന്പത്ത് എക്കാലവും നിലനിത ക് കിഥ. രാഷ്ട്രങ്ങള്‍ പോലും എക്കാലവും നിലനിതക് കി ഥ. 25 പുഥു ചെത്തിക്കളയുക. പുതുനാന്പ് പൊട്ടും. കു ഘുകളിത വളരുഘ പുഥു ചെത്തിക്കളയുക. 26 നിന്‍റെ കു ഞ്ഞാടുകളുടെ രോമം വെട്ടിയെടുത്ത് നിന്‍റെ വസ്ത്ര ങ് ങളുഐാക്കുക. നിന്‍റെ ആടുകളിത കുറെ വിറ്റിട്ട് കുറച് ചു സ്ഥലം വാങ്ങുക. 27 നിനക്കും നിന്‍റെ കുടുംബ ത്തി നും സമൃദ്ധമായി ആട്ടിന്‍പാത കിട്ടും. നിന്‍റെ ദാസിമാ രെ അത് ആരോഗ്യവതികളാക്കും.