29
ഒരുവന്‍ കഠിനഹൃദയനും തന്‍റെ തെറ്റിനെ ചൂ ഐി ക്കാണിക്കുന്പോഴെഥാം വളരെ കോപിക്കുഘ വ നുമെങ്കിത, അവന്‍ നശിപ്പിക്കപ്പെടും. അവിടെ പി ഘ ആശയൊഘുമിഥ.
ഭരണാധിപന്‍ നഥവനാണെങ്കിത എഥാവരും സന്തോ ഷിക്കുഘു. എഘാത ഒരു ദുഷ്ടന്‍ ഭരിക്കുന്പോള്‍ എഥാവ രും ആവലാതികള്‍ പറയും.
ജ്ഞാനത്തെ സ്നേഹിക്കുഘവന്‍റെ പിതാവു സന്തോ ഷിക്കുഘു. പക്ഷേ തന്‍റെ പണം വേശ്യകള്‍ക്കിടയിത ചെലവഴിക്കുഘവന് മുഴുവന്‍ സന്പത്തും നഷ്ടപ്പെടും.
രാജാവ് നീതിമാനെങ്കിത രാഷ്ട്രം ശക്തമാകും. എഘാ ത രാജാവ് സ്വാര്‍ത്ഥനും തന്‍റെ പ്രവൃത്തികള്‍ക്കു പ്രതി ഫലം വാങ്ങുഘവനുമെങ്കിത രാഷ്ട്രം ദുര്‍ബ്ബലമാകും.
ഒരുവന്‍ മനുഷ്യരോടു നഥവാക്കുകള്‍ പറഞ്ഞ് തന്‍റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ശ്രമിച്ചാത അവന്‍ സ്വന്തം കെണിയൊരുക്കുകയാണ്.
ദുഷ്ടങാര്‍ സ്വന്തം പാപത്താത നശിപ്പിക്കപ്പെടു ഘു. നീതിമാന് പാട്ടുപാടി ആഹ്ലാദിക്കാം.
നഥവര്‍ ദരിദ്രര്‍ക്ക് വേഐതുചെയ്തു കൊടുക്കാനാഗ് രഹിക്കുഘു. ദുഷ്ടങാരാകട്ടെ അങ്ങനെ ചെയ്യുഘിഥ.
അന്യരെക്കാള്‍ ശ്രേഷ്ഠരാണു തങ്ങളെഘു കരുതു ഘ വര്‍ കൂടുതത കുഴപ്പം വിളിച്ചു വരുത്തുഘു. മുഴുവന്‍ ന ഗരത്തെയും കുഴപ്പത്തിലാക്കാന്‍ അവര്‍ക്കാകും. എഘാ ത ജ്ഞാനികള്‍ സമാധാനമുഐാക്കും.
ഭോഷനുമായി ഒരു പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ ജ് ഞാനി ശ്രമിക്കുന്പോള്‍ ഭോഷന്‍ മഐത്തരങ്ങള്‍ പറഞ് ഞുതര്‍ക്കിക്കും. അവര്‍ ഒരിക്കലും ഒത്തു തീര്‍പ് പിലെ ത്തുകയുമിഥ.
10 കൊലയാളികള്‍ എപ്പോഴും നിഷ്കളങ്കനെ വെറു ക് കുഘു. നഥവനും നിഷ്കളങ്കനുമായവനെ കൊഥാന്‍ ദു ഷ്ടങാര്‍ ആഗ്രഹിക്കുഘു.
11 ഭോഷന്‍ വളരെ വേഗം കോപിക്കുഘു. എഘാത ജ്ഞാ നി ക്ഷമാശീലനും ആത്മനിയന്ത്രണമുള്ളവനുമാകുഘു.
12 ഭരണാധിപന്‍ നുണകള്‍ ശ്രദ്ധിച്ചാത അയാളുടെ മുഴു വന്‍ ഉദ്യോഗസ്ഥങാരും ദുഷ്ടങാരാകും.
13 ഒരു തരത്തിത ദരിദ്രനും ദരിദ്രനിതനിഘും മോഷ്ടി ക്കുഘവനും ഒരുപോലെയാണ്: യഹോവയാണ് ഇരുവ രെ യും സൃഷ്ടിച്ചത്.
14 ദരിദ്രരോടു നീതി പുലര്‍ത്തുഘ രാജാവ് ദീര്‍ഘകാലം ഭരിക്കും.
15 തഥുഘതും ഉപദേശിക്കുഘതും കുട്ടികള്‍ക്ക് അനു യോജ്യമാകുഘു. മാതാപിതാക്കളെ അനുസരിക്കാതെ കുട്ടി ഇഷ്ടംപോലെ പ്രവര്‍ത്തിച്ചാത അവന്‍ തന്‍റെ മാതാവിന് അപമാനം വരുത്തും.
16 ദുഷ്ടങാര്‍ രാജ്യം ഭരിച്ചാത എഥായിടവും പാപം നിറയും. എഘാത നീതിമാങാര്‍ ആത്യന്തിക വിജയം നേടും.
17 പുത്രന്‍ തെറ്റുചെയ്യുന്പോള്‍ അവനെ ശിക്ഷി ക് കുക. അപ്പോള്‍ നിനക്കവനെച്ചൊഥി അഭിമാ നിക് കാ നാവും. അവനൊരിക്കലും നിഘ നാണം കെടുത്തുകയിഥ.
18 ദൈവത്താത നയിക്കപ്പെടാത്ത രാഷ്ട്രത്തിന് ഒരി ക്കലും സമാധാനമുഐാകിഥ. എഘാത ദൈവത്തിന്‍റെ നി യമമനുസരിക്കുഘ രാഷ്ട്രം സന്തോഷിക്കും.
19 നീ വെറുതെ സംസാരിക്കുക മാത്രമെങ്കിത ദാസന്‍ ഒ രു പാഠം പഠിക്കണമെഘിഥ. നിന്‍റെ വാക്കുകള്‍ മന സ് സിലാക്കുമെങ്കിലും അവന്‍ അതനുസരിക്കുകയിഥ.
20 ആലോചിക്കാതെ സംസാരിക്കുഘവന് ഒരു പ്രതീ ക്ഷയുമുഐാകിഥ. ആലോചിക്കാതെ പ്രവര്‍ ത്തി ക് കു ഘവനെക്കാള്‍ പ്രതീക്ഷ ഭോഷനുഐാകും.
21 ദാസന് ആവശ്യമുള്ളതെഥാം കൊടുത്താത അവസാനം അവനൊരു നഥ ദാസനായിരിക്കുകയിഥ.
22 കോപിഷ്ഠന്‍ ആപത്തുഐാക്കുഘു. ക്ഷിപ്രകോപി അനേകം പാപങ്ങള്‍ ചെയ്യുഘ അപരാധിയായിരിക്കും.
23 അന്യരെക്കാള്‍ ശ്രേഷ്ഠനാണെഘു സ്വയം കരുതുഘ വനെ ആ ചിന്തതഘ നശിപ്പിക്കും. വിനീതനെ യാകട് ടെ, അന്യര്‍ ആദരിക്കും.
24 ഒഘിച്ചു പ്രവര്‍ത്തിക്കുഘ രഐു കള്ളങാര്‍ ശത്രു ക്കളാകുഘു. ഒരു കള്ളന്‍ മറ്റവനെ ഭീഷണിപ്പെടുത്തും, അതിനാത കോടതിയിത സത്യം പറയേഐിവരുന്പോള്‍ അവന്‍ സംസാരിക്കാന്‍ ഭയക്കും.
25 ഭയം ഒരു കെണി പോലെയാണ്. എഘാത യഹോവയി ത ആശ്രയിച്ചാത നീ സുരക്ഷിതനായിരിക്കും.
26 ഭരണാധിപന്‍റെ സുഹൃത്തുക്കളാകാന്‍ പലരും ആഗ്ര ഹിക്കുഘു. എഘാത ജനത്തിനുമേത നീതിയോടെ വിധി നടത്തുഘവന്‍ യഹോവയാകുഘു.
27 വിശ്വസ്തരഥാത്തവരെ നീതിമാങാര്‍ വെറുക്കുഘു. വിശ്വസ്തരെ ദുഷ്ടങാരും വെറുക്കുഘു.