വ്യഭിചരിക്കാതിരിക്കാനുള്ള വിവേകം
5
എന്‍റെ മകനേ, എന്‍റെ വിവേകപൂര്‍ണ്ണമായ ഉപദേശ ങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുക. ഞാന്‍ പറയുഘ ധാര ണയുടെ വചനങ്ങള്‍ ശ്രദ്ധിക്കുക. അപ്പോള്‍ നീ വിവേ കപൂര്‍വ്വം ജീവിക്കാന്‍ ഓര്‍മ്മിക്കുകയും നിന്‍റെ വാക്കു കളെ സൂക്ഷിക്കുകയും ചെയ്യും. മറ്റൊരുവന് സുന്ദരി യായൊരു ഭാര്യയുഐായേക്കാം, അവളുടെ ചുഐിത നി ഘും മാധുര്യമുള്ളതും ആകര്‍ഷകവുമായ വാക്കുകള്‍ വരു ഘു. പക്ഷേ ഒടുവിത അവള്‍ കയ്പും വേദനയുമേ നതകൂ. കടുത്ത വിഷവും മൂര്‍ച്ചയേറിയ വാളും പോലെ യായി രി ക്കുമത്! അവള്‍ മരണത്തിലേക്കു നയിക്കുഘ ഒരു പാത പോലെയാകുഘു. അവള്‍ നിഘ നേരിട്ടു പാതാളത്തി ലേ ക്കു നയിക്കും! അവളുടെ പിറകേ പോകരുത്! അവള്‍ക്കു ശരിയായ വഴി നഷ്ടപ്പെട്ടിരിക്കുഘു. അവള്‍ക്കതറിയു കയുമിഥ. സൂക്ഷിക്കുക! ജീവനിലേക്കുള്ള വഴിയേ പോ വുക!
വ്യഭിചാരം നാശകരം
അതിനാത മക്കളേ, എഘ ശ്രദ്ധിക്കുക. ഞാന്‍ പറയു ഘ വാക്കുകള്‍ മറക്കരുത്. വ്യഭിചാരപാപം ചെയ്യുഘ സ്ത്രീയിത നിഘും അകഘുനിതക്കുക. അവളുടെ വീട്ടു പടിക്കതപ്പോലും പോകരുത്. നീ അവിടെ പോയാത നിനക്കു ലഭിക്കേഐ മഹിമ അന്യര്‍ക്കു ലഭിക്കും. വര്‍ ഷങ്ങള്‍ നീ കഠിനമായി പ്രവര്‍ത്തിച്ചതിന്‍റെയൊക്കെ ഫലങ്ങള്‍ അപരിചിതന്‍ കൊഐുപോകും. 10 നിന്‍റെ ധനം മുഴുവന്‍ നീ അറിയാത്തവര്‍ കൊഐുപോകും. നിന്‍റെ അദ് ധ്വാനഫലം അന്യര്‍ക്കു കിട്ടും. 11 അവസാനം, നിന്‍റെ ആ രോഗ്യവും നിന്‍റെ വസ്തുവകകളും സ്വയം നശിപ് പിച് ചതിത നീ വ്യസനിക്കും. 12-13 അപ്പോള്‍ നീ പറയും, “ ഞാനെന്തുകൊഐന്‍റെ മാതാപിതാക്കള്‍ക്കു ചെവി കൊടുത്തിഥ? എന്തുകൊഐ് ഞാനെന്‍റെ ഗുരുക്കങാരെ വകവച്ചിഥ? അച്ചടക്കം പാലിക്കാന്‍ ഞാന്‍ ഒരിക്ക ലും കൂട്ടാക്കിയിഥ. തിരുത്തപ്പെടാന്‍ ഞാന്‍ ഒരിക്കലും കൂട്ടാക്കിയിഥ? 14 അതിനാത ഞാനിപ്പോള്‍ മനുഷ്യര്‍ ക് കുഐാകാവുഘ എഥാത്തരം ദുരിതങ്ങളും അനുഭവിച്ചു കഴിഞ്ഞു. എഥാവര്‍ക്കും അതെഥാമറിയുകയും ചെയ്യാം!”
സ്വന്തം ഭാര്യയെ അനുഭവിക്കുക
15-16 സ്വന്തം കിണറ്റിത നിഘാഴുകുഘ വെള്ളമേ കുടി യ്ക്കാവൂ. നിന്‍റെ കിണറ്റിലെ വെള്ളം തെരുവിലേ ക് കൊ ഴുകാതെ നോക്കുക. സ്വന്തം ഭാര്യയുമായി മാത്രമേ ലൈംഗികബന്ധം പാടുള്ളൂ. സ്വന്തം വീടിനു വെളി യി ലുള്ള കുട്ടികളുടെ പിതാവാകരുത്. 17 നിന്‍റെ കുട്ടികള്‍ നി ന്‍റേതുമാത്രമായിരിക്കണം. നിന്‍റെ വീട്ടിനു പുറത് തുള്ള വരുമായി അവരെ പങ്കുവയ്ക്കരുത്. 18 അതിനാത സ്വന് തം ഭാര്യയിത സന്തോഷിക്കുക. ചെറുപ്പമാ യിരുഘ പ് പോള്‍ നീ വിവാഹം കഴിച്ചവളെ അനുഭവിക്കുക. 19 അവള്‍ സുന്ദരിയായൊരു മാന്‍പേടയെപ്പോലെ, മനോജ്ഞ യാ യ മാന്‍കുട്ടിയെപ്പോലെയാകുഘു. അവളുടെ സ്നേഹം നിഘ പൂര്‍ണ്ണമായും സന്തോഷിപ്പിക്കട്ടെ. അവ ളു ടെ സ്നേഹം എപ്പോഴും നിഘ മത്തുപിടിപ്പിക്കട്ടെ. 20 അതിനാത മറ്റൊരുവളുടെ കൈകളിലേക്കു ചാഊാടി പ് പോകരുത്.
21 നിന്‍റെ പ്രവൃത്തികളെഥാം യഹോവ വ്യക്തമായി കാണുഘു. നീയെവിടെപ്പോകുഘുവെഘു യഹോവ കാ ണുഘു. 22 ദുഷ്ടന്‍റെ പാപങ്ങള്‍ അവനെ കുടുക്കും. അവ ന്‍റെ പാപങ്ങള്‍ അവനെ ബന്ധിക്കുഘ കയറുകള്‍ പോ ലെയാകും. 23 അച്ചടക്കം പാലിക്കാത്തതിനാത ആ ദു ഷ് ടന്‍ മരിക്കും. സ്വന്തം ആശകളിത അവന്‍ കുടുങ്ങും.