ജ്ഞാനം നിഘ വ്യഭിചാരത്തിത നിഘും രക്ഷിക്കും
7
എന്‍റെ മകനേ, എന്‍റെ വാക്കുകളോര്‍മ്മിക്കുക. ഞാന്‍ നിനക്കു തരുഘ കല്പനകള്‍ മറക്കാതിരിക്കുക. എന്‍റെ കല്പനകളനുസരിക്കുക. നിനക്കു ജീവന്‍ ലഭി ക് കുകയും ചെയ്യും. എന്‍റെ ബോധനത്തെ നിന്‍റെ ജീവി ത ത്തിലെ പരമപ്രധാന കാര്യമാക്കുക. എന്‍റെ കല്പ നക ളെയും ഉപദേശങ്ങളെയും എപ്പോഴും നിഘാടൊ പ്പമാ ക്കുക. നിന്‍റെ വിരലുകളിത അവ ചുറ്റിയിടുക. നിന്‍റെ ഹൃദയത്തിത അവ എഴുതിവയ്ക്കുക. ജ്ഞാനത്തെ ഒരു സ ഹോദരിയെപ്പോലെ കരുതുക. ധാരണാശക്തിയെ നി ന്‍ റെ കുടുംബത്തിന്‍റെ ഭാഗമാക്കുക. അപ്പോഴത് നിഘ അ ന്യസ്ത്രീകളിതനിഘും സംരക്ഷിക്കും. അവ നിഘ പാപ ത്തിലേക്കു നയിച്ചേക്കാവുഘ അവരുടെ മൃദുവാക് കുക ളിതനിഘും സംരക്ഷിക്കും.
ഒരുദിവസം ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക് കിയപ്പോള്‍ ചെറുപ്പക്കാരായ ധാരാളം വിഡ്ഢികളെ കഐു. വളരെ ബോധശൂന്യനായ ഒരു ചെറുപ്പക് കാര നെയും ഞാന്‍ കഐു. അയാള്‍ ചന്തസ്ഥലത്തുകൂടി ഒരു ചീത്തസ്ത്രീയുടെ വീടിനെ ലക്ഷ്യമാക്കി നടഘു. അപ്പോള്‍ ഏതാഐ് ഇരുഐിരുഘു - സൂര്യന്‍ അസ്തമി ക്കാറായിരുഘു. രാത്രി തുടങ്ങുകയായിരുഘു. 10 സ്ത്രീ അയാളെ കാണാന്‍ വീടിനു പുറത്തേക്കു വഘു. അവള്‍ ഒരു വേശ്യയെപ്പോലെ വസ്ത്രം ധരിച്ചിരുഘു. ചെറുപ്പ ക്കാരനുവേഐി അവള്‍ക്ക് ചില പദ്ധതികള്‍ ഉഐായി രു ഘു. 11 അവള്‍ മദാലസയും തോഘ്യാസക്കാരിയു മായിരു ഘു. അവള്‍ വീട്ടിത നിതക്കാന്‍ പോവുകയായിരുഘിഥ! 12 അവള്‍ തെരുവിലൂടെ നടഘു. അവള്‍ എഥായിടവും കുഴപ് പം തേടിനടഘു. 13 അവള്‍ യുവാവിനെ പിടികൂടുകയും ചും ബിക്കുകയും ചെയ്തു. ഒരു നാണവും കൂടാതെ അവള്‍ അവ ന്‍റെ കണ്ണിലേക്കു നോക്കി പറഞ്ഞു, 14 “ഞാന്‍ ഇഘാ രു സമാധാനബലിയര്‍പ്പിച്ചു. വാഗ്ദാനം ചെയ്തതു ഞാ ന്‍ സമര്‍പ്പിക്കുകയും ചെയ്തു. 15 ഇപ്പോഴെനിക്ക് ധാ രാളം ഭക്ഷണമുഐ്. അതിനാലാണു ഞാന്‍ നിഘ എഘാ ടൊപ്പം ക്ഷണിക്കാന്‍ വഘത്. ഞാന്‍ നിഘ വളരെ പര തി. ഇപ്പോള്‍ നിഘ ഞാന്‍ കഐുപിടിച്ചു. 16 ഞാനെന്‍ റെ കിടക്കയിത നഥ വിരിപ്പുകള്‍ വിരിച്ചു. ഈജിപ്തി ത നിഘുള്ള മനോഹരമായ വിരിപ്പുകളാണവ. 17 എന്‍റെ കിടക്കയിത ഞാന്‍ സുഗന്ധദ്രവ്യവും പൂശി. മൂരും അകി ലും ലവംഗവുമൊക്കെ അത്ഭുതകരമായ ഗന്ധം പരത്തു ഘു! 18 വരൂ, നമുക്കു രാത്രി മുഴുവനും ആഹ്ലാദത്തോടെ ചെലവഴിക്കാം. ഉദയംവരെ നമുക്കു സ്നേഹത്തിത മുഴു കാം. 19 എന്‍റെ ഭര്‍ത്താവു വ്യാപാരസംബന്ധമായി ദൂരെ പോയിരിക്കുകയാണ്. 20 ദീര്‍ഘ യാത്രയ്ക് കാവശ്യമാ യ ത്ര പണവും കൊഐാണയാള്‍ പോയിരിക്കുഘത്. രഐാ ഴ്ചയ്ക്കകം അയാള്‍ മടങ്ങിവരിഥ.”
21 യുവാവിനെ പ്രലോഭിപ്പിക്കാന്‍ സ്ത്രീ ആ വാക് കുകളുപയോഗിച്ചു. അവളുടെ മൃദുലവാക്കുകള്‍ അയാളെ കെണിയിത വീഴ്ത്തി. 22 യുവാവ് അവളെ പിന്തുടര്‍ഘ് കെ ണിയിലേക്കു പോയി. അയാള്‍ അറവുശാലയിലേക്കു ന യിക്കപ്പെടുഘ കാളയെപ്പോലെയും കെണിയിലേക്കു നടക്കുഘ മാനിനെപ്പോലെയും ആയിരുഘു. 23 വേടന്‍ അ തിന്‍റെ ഹൃദയത്തിലൂടെ തുളച്ചുകടത്താന്‍ അന് പു മാ യി ഇരിക്കുകയാണ്. വലയിലേക്കു പറഘുകയറുഘ പക് ഷിയെപ്പോലെയായിരുഘു ആ യുവാവ്. താനകപ് പെട്ട അപകടത്തെപ്പറ്റി അവനറിയുഘിഥ.”
24 ഇനി, മക്കളേ, എഘ ശ്രദ്ധിക്കുക. ഞാന്‍ പറയുഘ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. 25 ഒരു ദുഷ്ടസ്ത്രീ യാ തവശീകരിക്കപ്പെട്ട്അവളുടെപാതയെപിന്‍പറ്റരുത്. 26 അവള്‍ ധാരാളം പുരുഷങാരെ വീഴ്ത്തിയിരിക്കുഘു. നിര വധി പുരുഷങാരെ അവള്‍ നശിപ്പിച്ചിരിക്കുഘു. 27 അ വളുടെവീട്നരകമാണ്.അവളുടെമാര്‍ഗ്ഗംനേരേമരണത്തിലേക്കാണു നയിക്കുഘത്.